കാലചിത്രം
അന്ന്:
മണലാരിണ്യത്തില്‍ വിയര്‍പ്പൊഴുക്കി
ഗാന്ധിത്തലകള്‍ക്ക് ജന്മം നല്‍കി
ത്രീജി മൊബൈലും,ഫോര്‍ജിയും ലാപ്ടോപും
അവന് നവലോകം പണിതു.
അക്ഷരമുറ്റത്ത് നിന്നെത്തി വല്ലുയ്മ്മാ....യെന്ന്-
വിളിച്ച ഇളം കുരുന്നിനെ നോക്കി അയാള്‍ ഗര്‍ജ്ജിച്ചു.
‘’ഗ്രാന്‍ മദര്‍ ’’
ഇന്ന്:
ആഗ്രഹങ്ങളും അഭിലാഷങ്ങളും ചേരാതണഞ്ഞ
വൃദ്ധാഭയ കേന്ത്രത്തിലെ ഇരുള്‍ മുറിയില്‍
അനന്തതയിലേക്കവര്‍ കണ്ണും നട്ടിരുന്നു....
പാദയോരത്തിലൂടെ ചീറിവന്ന് ബ്രേക്കിട്ട-
ആഡംബര കാറില്‍ നിന്നും അയാളിറങ്ങി.
വാര്‍ദ്ധക്യം തീര്‍ത്ത മുഖവും കുഴിഞ്ഞ നയനങ്ങളും,
സ്വപ്ന ലോകത്ത് നിന്നുണര്‍ന്ന ഇരുവരെയും നോക്കി.
അവനൊന്നു ചിരിച്ചു.
ജ്വാല
അതോണ്ട് സൂക്ഷിച്ചോ..!!
ReplyDeleteശരി.തുടരൂ.
ReplyDeleteകൊള്ളാം.കളർ മാറ്റി കോടുക്കൂ
ReplyDeleteപോയന്റാണു
ReplyDelete